Breaking News

പ്രശാന്ത് കിഷോര്‍ കിങ്മേക്കറാകുമോ..?? കടിച്ച പാമ്പിനെ കൊണ്ട് തന്നെ..

 


ന്യൂഡല്‍ഹി: ശരദ്പവാറിനു പിറകെ കോണ്‍ഗ്രസിലെ മൂന്നു ഗാന്ധിമാരെയും കണ്ട് ചര്‍ച്ച നടത്തിയതോടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലിറങ്ങി പ്രതിപക്ഷത്തിെന്‍റ കിങ്മേക്കറാകുമോ എന്ന ചോദ്യമുയര്‍ന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയില്‍ പല പ്രതിപക്ഷ പാര്‍ട്ടികളുമായും അടുത്ത ബന്ധമുണ്ടാക്കിയ പ്രശാന്ത് അതിെന്‍റ ബലത്തില്‍ ഡല്‍ഹിയില്‍ നടത്തുന്ന നീക്കങ്ങളെ കുറിച്ച്‌ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു തുടങ്ങി. പ്രശാന്ത് കോണ്‍ഗ്രസിലേക്ക് വരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുേമ്ബാള്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്ബ് ശരദ്പവാറിെന രാഷ്ട്രപതിയാക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.


കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചൊവ്വാഴ്ച പ്രശാന്ത് കിഷോര്‍ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ചര്‍ച്ചക്ക് തുടക്കമിട്ടത്. നാലു മണിക്കൂറാണ് മൂവരുമായുള്ള കിഷോറിെന്‍റ ചര്‍ച്ച നീണ്ടുനിന്നത്. പാര്‍ട്ടിയില്‍ ചേരാന്‍ മൂന്നു ദിവസത്തെ സമയം മൂന്നു ഗാന്ധിമാരും പ്രശാന്ത് കിഷോറിന് നല്‍കിയെന്നാണ് സൂചന.


മൂവരുമായി നിരവധി ചര്‍ച്ചകള്‍ പ്രശാന്ത് നടത്തിയ വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. മേയ് മൂന്നാം വാരം ഗാന്ധി കുടുംബവുമായി തുടങ്ങിയ ചര്‍ച്ച ശരിയായ ദിശയിലാണെന്നും പ്രശാന്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. വരും ദിവസങ്ങളിലും ചര്‍ച്ച പുരോഗമിക്കുമെന്നും കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനമാകുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പ്രശാന്തിനെ പാര്‍ട്ടിയില്‍ ഏതു പദവിയിലിരുത്തും എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന നിലയിലല്ല, മറിച്ച്‌ പാര്‍ട്ടി നേതാവ് എന്ന നിലക്കായിരിക്കും സഹകരിക്കുക എന്നായിരുന്നു മറുപടി. 2024ലെ പൊതുതെരഞ്ഞെടുപ്പിനപ്പുറം ചെയ്യാനുള്ള രാഷ്ട്രീയ തന്ത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നും നേതാവ് പറഞ്ഞു. പശ്ചിമ ബംഗാളില്‍ നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നേരിട്ട് കൊമ്ബുകോര്‍ത്ത് മമത ബാനര്‍ജിക്ക് നേടിക്കൊടുത്ത ജയത്തിനുശേഷം മേലില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി ആരുമായും കരാറുണ്ടാക്കില്ല എന്ന് കിഷോര്‍ വ്യക്തമാക്കിയിരുന്നു.


അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശരദ്പവാറിനെ പൊതുസ്ഥാനാര്‍ഥിയാക്കുന്നതിനുള്ള നീക്കമാണ് പ്രശാന്ത് നടത്തുന്നതെന്നും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായികുമായി കിഷോര്‍ നടത്തിയ ചര്‍ച്ചയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാനിടയാക്കിയത്. നിലവില്‍ ബി.ജെ.പിക്ക് ഒറ്റക്ക് രാഷ്ട്രപതിയെ ജയിപ്പിക്കാനുള്ള വോട്ടില്ല. ഒഡിഷയിലെ ബിജു ജനതാദളിെന്‍റ പിന്തുണ അതിനാവശ്യം. എന്നാല്‍, പവാറിനെ പിന്തുണക്കണമെന്ന ആവശ്യത്തോട് ബിജു ജനതാദള്‍ അനുകൂലമായി പ്രതികരിച്ചിെല്ലന്നും ഇവര്‍ തന്നെ പറയുന്നുണ്ട്.

No comments