Breaking News

സിപിഎമ്മില്‍ നിന്ന് നിരവധി പേര്‍ കോണ്‍ഗ്രസിലെത്തും: കെ. സുധാകരൻ..!! ഈ മുതിർന്ന നേതാക്കൾ..


 ഇവിടെ ഒരു കെ- റെയിലും വരില്ലെന്നും വരാന്‍ സമ്മതിക്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കെ- റെയില്‍ സമരത്തിനിറങ്ങുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാരിന്‍റെ ഉദ്ദേശ്യമെങ്കില്‍ കേരളത്തില്‍ നൂറുകണക്കിന് ജയിലറകള്‍ കെട്ടിപ്പടുക്കേണ്ടിവരുമെന്നും, കെ- റെയില്‍ പിണറായി വിജയന് നന്ദിഗ്രാം ആകുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന കോണ്‍ഗ്രസ് മധ്യമേഖലാ നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു സുധാകരന്‍. സിപിഎമ്മില്‍നിന്നു നിരവധിയാളുകള്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ തയാറായിനില്‍ക്കുകയാണ്. കണ്ണൂരിലെ ഇരിക്കൂറില്‍ മാത്രം ഇരുനൂറോളം പേര്‍ കോണ്‍ഗ്രസ് അംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കെ- റെയില്‍ പ്രതിഷേധത്തില്‍ കൊടിനോക്കാതെ ഓരോ പ്രദേശത്തും സമരക്കാര്‍ക്കൊപ്പം നാം നില്‍ക്കണമെന്നും ഈ സമരത്തെ ഉപയോഗപ്പെടുത്താനും ഇതില്‍നിന്നു നേട്ടമുണ്ടാക്കാനും കോണ്‍ഗ്രസിനു കഴിയണമെന്നും സുധാകരന്‍ പറഞ്ഞു.

രാജ്യം നിര്‍ണായകഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈയവസരത്തില്‍ ജനം കോണ്‍ഗ്രസിനെ ഏറെ പ്രതീക്ഷയോടെയാണു നോക്കികാണുന്നതെന്നും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഭിന്നിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ബിജെപി സര്‍ക്കാരിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

No comments